വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിൽ വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമില്ല എന്ന സെഷൻ, പരമ്പരാഗത വിവാഹസങ്കൽപ്പങ്ങളും, ലിംഗസാമ്യതയും, സമൂഹത്തിന്റെ പ്രതീക്ഷകളും ചോദ്യം ചെയ്യുന്ന വേദിയായി മാറി. നദീം
കവിത വായിച്ചു മനനം ചെയ്യുവാനുള്ളത് മാത്രമല്ല അതിലെ ശ്രവ്യദൃശ്യസാധ്യതകൾ കൂടെ കണക്കിലെടുക്കണമെന്ന് കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ മൂന്നാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദി
ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം ആവശ്യമാണെന്ന് കൊടിയുടെ നിറവ്യത്യാസമില്ലാതെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാംദിനത്തിൽ കൊടി പിടിക്കുന്നതാർക്ക് വേണ്ടി? കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാവി
വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിലെ രണ്ടാം ദിനത്തെ ആവേശഭരിതമാക്കി കർഷക പ്രക്ഷോഭത്തിന്റെ നേതാവും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായ സുഖ്ദേവ് സിംഗ് കോക്രി. നെഞ്ച് പിളർന്ന്
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ “അഗ്നിഗാഥകൾ: നമുക്ക് നഗരങ്ങളിൽ ചെന്ന് തലക്കെട്ടുകളെഴുതാം”എന്ന സെഷൻ പത്രപ്രവർത്തനത്തിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്ത ശ്രദ്ധേയ സംവാദവേദിയായി. പത്ര ഓഫീസുകളിൽ, വാർത്തകൾ
“ഭാഷയ്ക്ക് അതിരുകൾ ഭേദിക്കുവാനുള്ള കഴിവുണ്ട് എന്നാൽ അതിർത്തികളുണ്ടാകുന്നത് അവയോടുള്ള അപരിചിതത്വം കൊണ്ടാണ്”, കുസുമം ജോസഫ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിനത്തിൽ ഭാഷയും പരിഭാഷയും
"നിരന്തരം ജനിച്ചുകൊണ്ടരിക്കുന്നയളാണ് താൻ ആദ്യം മയ്യഴിയിലും പിന്നെ ഡൽഹിയിലും ജനിച്ചു." എന്ന് പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദൻ.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ മയ്യഴിയിലെയും
സാങ്കേതികവിദ്യകൾ ഇത്രയേറെ പുരോഗമിച്ച കാലഘട്ടത്തിൽ തിരക്കഥയേക്കാൾ ഏറെ പ്രാധാന്യം ക്യാമറയ്ക്കും മറ്റ് സാങ്കേതികവിദ്യകൾക്കും ആണ് എന്ന് സംവിധായകനായ ജിയോ ബേബി അഭിപ്രായപ്പെട്ടു.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം
“എൺപതിനായിരത്തോളം കേസുകൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുകയാണ്, അവ സമയക്ലിപ്തതയോടെ പരിഹരിക്കാൻ സാധിക്കുമോയെന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്തി ചെലമേശ്വർ പറഞ്ഞു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിൻ്റെ മൂന്നാം