യുവതലമുറയുടെ കുടിയേറ്റത്തിന് പ്രധാനകാരണങ്ങൾ അസ്വാതന്ത്ര്യവും കാലഹരണപ്പെട്ട വിദ്യാഭ്യാസവുമാണെന്ന് യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിന്റെ നാലാം ദിനത്തിൽ നടന്ന ചർച്ചയിൽ സന്തോഷ്
വയനാട്ടിലെ മഞ്ഞും മണ്ണും തൊട്ടറിഞ്ഞ് വയലും പുഴയും കടന്ന് ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുള്ള നടത്തത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ പങ്കെടുത്തു. വയനാട് സാഹിത്യോത്സവത്തിന്റ രണ്ടാം പതിപ്പിന്റെ ഭാഗമായി
കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ
അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുന്നതോടൊപ്പം മനുഷ്യർക്ക് പൗരബോധവും സൗന്ദര്യബോധവുമുണ്ടാകണം. പൗരബോധമില്ലാതെ മികച്ചൊരു നഗരമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സഞ്ചാരിയും പ്രസാധകനും സംസ്ഥാന ആസൂത്രണബോർഡ് അംഗവുായ സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം
മാദ്ധ്യമപ്രവർത്തനവും രാഷ്ട്രീയവും ഒരു തൂവൽ പക്ഷികളാണ്, ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർതിരിക്കാൻ കഴിയില്ല. സാമൂഹിക പ്രതിജ്ഞാബദ്ധതയു ള്ളവരാണ് ഇരുകൂട്ടരും. മാദ്ധ്യമരംഗത്ത് നിന്ന് രാഷ്ട്രീയ ബോധം എന്ന് നഷ്ടപ്പെട്ടുവോ
വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി മികച്ച കോളജ് മാഗസിൻ, സ്റ്റുഡന്റ് എഡിറ്റർ, മികച്ച മാഗസിൻ ഡിസൈൻ എന്നിവയ്ക്കുള്ള അവർഡ് പ്രഖ്യാപിച്ചു. മികച്ച കോളജ് മാഗസിനായി തുഞ്ചത്തെഴുത്തച്ഛൻ