Speakers

Wayanad Literature Festival mourns the sudden death of multifaceted artist, documentary filmmaker, poet, and social activist, Tarun Bhartiya, who passed
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. നാല് ദിവസം നീണ്ടു നിന്ന ഡബ്ല്യു എൽ എഫിൽ വളരെ സജീവമായ സംവാദങ്ങളും
വയനാട്ടിലെ മഞ്ഞും മണ്ണും തൊട്ടറിഞ്ഞ് വയലും പുഴയും കടന്ന് ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുള്ള നടത്തത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ പങ്കെടുത്തു. വയനാട് സാഹിത്യോത്സവത്തിന്റ രണ്ടാം പതിപ്പിന്റെ ഭാഗമായി
ഗോത്ര ജനതയുടെ പ്രതിഷേധവും പ്രതിരോധവും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും എല്ലാം ഗോത്ര കവിതകളിൽ തെളിഞ്ഞു കാണാമെങ്കിലും അവയക്ക് അർഹമായ പ്രാധാന്യം കിട്ടുന്നുണ്ടോയെന്ന കാര്യം സംശയമാണെന്ന് കവി ധന്യ
ഗസയിലുണ്ടായ സംഭവങ്ങൾ റിപ്പോർട്ടർമാർക്കും വായനക്കാർക്കും ന്യൂ നോർമലായി മാറി എന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തനം ഇന്നലെ ഇന്ന് നാളെ എന്ന പാനൽ
ഒരു രാജ്യം അതിന്റെ ജനാധിപത്യമൂല്യങ്ങളെ കാത്തുസൂക്ഷിക്കുമ്പോൾ ലിംഗസംമത്വവും ലിംഗ നീതിയും ഉറപ്പുവരുത്തുന്നില്ലെങ്കിൽ ആ രാജ്യം പൂർണ്ണമായും ജനാധിപത്യം കൈവരിക്കില്ലെന്ന് പ്രശസ്ത എഴുത്തുകാരി കെ ആർ മീര. വയനാട്
ദക്ഷിണേന്ത്യയിലെ ആധുനികതയെ കുറിച്ച് ദാർശനികമായി ആഴത്തിലുള്ളതും വിജ്ഞാനപ്രദവുമായ ചർച്ചയും അന്വേഷണവും നടന്നു. വയനാട് സാഹിത്യോത്സവത്തിലെ നാലാം ദിനത്തിലായിരുന്നു ഈ സെഷൻ. മുതിർന്ന മാധ്യമപ്രവർത്തകനായ എ പനീർശെൽവൻ, അക്കാദമിക്
പുതുതലമുറയിലെ വായനയും എഴുത്തും വിഷയമായി കടന്ന് വന്ന ചർച്ചയായിരുന്നു വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിവസം നടന്ന ജനറേഷൻ നെക്സ്റ്റിന്റെ എഴുത്തും വായനയും സെഷനിൽ നടന്നത്. തനിക്ക് നേരിട്ട
കേരളത്തെ കുറിച്ചുള്ള തന്റെ മുൻ ധാരണ വളരെ മെച്ചപ്പെട്ടതായിരുന്നു വെന്നും എന്നാൽ ആ ബിംബം ഉടഞ്ഞുപോയി എന്ന് അരുന്ധതി റോയ്. വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി അരുന്ധതി റോയിയും
1950-ൽ ഇന്ത്യൻ ഫുട്ബോൾ എവിടെ നിന്നിരുന്നോ, അവിടെ തന്നെ നിൽക്കുകയാണെന്ന്, ഫുട്ബോൾ താരമായ സി കെ വിനീത് അഭിപ്രായപ്പെട്ടു.വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനം നടന്ന "എന്റെ കാലൊപ്പുകൾ"